Wednesday, September 30, 2009


ബുധനാഴ്‌ച വൈകീട്ട്‌ 5.15: തടാകത്തില്‍ വിനോദസഞ്ചാരികള്‍ കയറിയ 'ജലകന്യക' എന്ന ബോട്ട്‌ മുങ്ങി 38 പേര്‍ മരിച്ചു. 20 പേരെ കാണാതായി. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയിലാണ്‌.ഡല്‍ഹി, കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌ അപകടത്തില്‍പ്പെട്ടവരിലേറെയും.

ബോട്ട്‌ തിരിയുമ്പോള്‍ കരയില്‍ ആനക്കൂട്ടത്തെക്കണ്ട്‌ വിനോദസഞ്ചാരികള്‍ ഒരുഭാഗത്തേക്ക്‌ നീങ്ങിയതാണ്‌ അപകടത്തിനിടയാക്കിയതെന്ന്‌ രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു.

ഇരുനിലബോട്ടുകളില്‍ ഒരുവശത്തേക്ക്‌ യാത്രക്കാര്‍ തടിച്ചുകൂടുന്നത്‌ അപകടസാധ്യത കൂട്ടും.
ബുധനാഴ്‌ച അപകടത്തില്‍പ്പെട്ടത്‌ ഇരുനിലബോട്ടാണ്‌.



2 comments:

  1. apt example for a nice theory!!!

    ReplyDelete
  2. Congratulations for the most suitable example

    ReplyDelete